Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pravasi Legal Cell

Middle East and Gulf

കോടതിയലക്ഷ്യ ഹർജിയിൽ നോർക്ക റൂട്സിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: നോർക്ക കെയർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്താത്തതിനെതിരേ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി കേരള ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ച് പരിഗണിക്കുകയും എതിർകക്ഷിയായ നോർക്ക റൂട്സ് സിഇഒയ്ക്ക് സ്പീഡ് പോസ്റ്റ് മുഖേന നോട്ടീസ് അയക്കാൻ ഉത്തരവാകുകയും ചെയ്തു.

കേസ് മാർച്ച് 12ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്സ് ആവിഷ്കരിച്ച് നടപ്പാക്കിയ നോർക്ക കെയർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മടങ്ങിയെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ അവർക്കായി സമാനമായ പ്രത്യേക പദ്ധതി രൂപീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു.

2025 സെപ്റ്റംബർ 26ലെ ഹൈക്കോടതി വിധിയിൽ, പിഎൽസി സമർപ്പിച്ച നിവേദനം പരിഗണിച്ച് എത്രയും വേഗത്തിൽ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ വിധി വന്ന് നാല് മാസം കഴിഞ്ഞിട്ടും നോർക്ക റൂട്സ് ഉത്തരവ് പുറപ്പെടുവിക്കാത്തതിനെത്തുടർന്നാണ് നോർക്ക റൂട്സിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ പ്രവാസി ലീഗൽ സെൽ നിർബന്ധിതമായത്.

ഇതിനിടെ പ്രവാസി ലീഗൽ സെൽ "സിഎം വിത്ത് മീ' എന്ന മുഖ്യമന്ത്രിയുടെ പോർട്ടലിൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ വിഷയം സജീവ പരിഗണനയിലാണെന്നും ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നുമാണ് ബന്ധപ്പെട്ട നോഡൽ ഓഫീസർ അറിയിച്ചിരിക്കുന്നത്.

ഇതോടെ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക കെയറിന്‍റെ മാതൃകയിൽ ആരോഗ്യ ഇൻഷുറൻസ് സംരക്ഷണം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

NRI

ലീഗൽ ക്ലിനിക്‌ സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്

പ്രശസ്ത കുവൈറ്റി അഭിഭാഷകൻ ഡോ. തലാൽ താക്കിയുടെ നേതൃത്വത്തിലാണ് പരിപാടി. പരിപാടിയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ കുവൈറ്റി അഭിഭാഷകരുടെ നിയമോപദേശം തേടുവാൻ താത്പര്യമുള്ളവർ 41105354, 97405211 എന്നീ നമ്പറുകളിലോ താഴെകൊടുത്ത ഗൂഗിൾ ഫോം വഴിയോ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഫോം: https://forms.gle/NqFgVdjBHLNmi9xx9

NRI

സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അഭിഭാഷകൻ ഡോ. തലാൽ താക്കിയുടെ നേതൃത്വത്തിലാണ് പരിപാടി. പരിപാടിയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ കുവൈറ്റി അഭിഭാഷകരുടെ നിയമോപദേശം തേടുവാൻ താത്പര്യമുള്ളവർ 41105354, 97405211 എന്നീ നമ്പറുകളിലോ താഴെകൊടുത്ത ഗൂഗിൾ ഫോം വഴിയോ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഫോം: https://forms.gle/Nh6YS5izNGd5G7mn9

NRI

എ.പി. ജയകുമാറിന്‍റെ വേർപാടിൽ പ്രവാസി ലീഗൽ സെൽ അനുശോചിച്ചു

കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി എ.പി. ജയകുമാറിന്‍റെ അപ്രതീക്ഷിതമായ ദേഹവിയോഗത്തിൽ പ്രവാസി ലീഗൽ സെൽ അനുശോചിച്ചു.

അദ്ദേഹത്തിന്‍റെ വിയോഗം പ്രവാസി ലീഗൽ സെൽ കുവൈറ്റിന് വലിയൊരു നഷ‌്ടമാണെന്ന് പിഎൽസി കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രസിഡന്‍റ് ബിജു സ്റ്റീഫൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

ബിജു സ്റ്റീഫൻ തിരുവനന്തപുരത്തെ പൽകുളങ്ങരയുള്ള അദ്ദേഹത്തിന്‍റെ വസതിയിലെത്തി കുടുബാംഗങ്ങളെ സംഘടനയുടെ അനുശോചനം അറിയിച്ചു.

Latest News

Up